
ഇസ്ലാമിക നിയമത്ത്തിലധിഷ്ടിതമായി കാന്തപുരം പറഞ്ഞ വാക്കുകള്‍ക്കും ലേഖനത്തിനുമെതിരെ, ബഹുഭാര്യത്വത്ത്തിന്റെ ഭൗതിക സാധ്യതകളും പ്രസക്തിയും അനിവാര്യതയും പരിഗണിക്കാതെ വാളെടുത്ത വിമര്‍ശകര്‍ക്ക് ചേരൂറ്‍ അബ്ദുള്ള മുസ്ലിയാര് മാതൃഭൂമി പത്രത്ത്തിലൂറെ നല്കിയ മറുപടി ഫലപ്രദമാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
എസ്. ഡി. സി. ജിദ്ദ.